2011, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

യാഖൂത്ത്ഹാജി ഓ൪മയായി...

വൈലത്തൂ൪...അല്ഐ൯ സുന്നിസെ൯റ്റ൪ ഭാരവാഹിയും പ്രമുഖസൂഫിവര്യനുമായിരുന്ന പരവക്കല് മുഹമ്മദ് എന്ന യാഖൂത്ത് ഹാജി(75) അന്തരിച്ചു.വ്യാഴാഴ്ച പുല൪ചെ 6 മണിക്കായിരുന്നു.വ൯ജനാവലിയുടെ സാന്നിധ്യത്തില് പൊ൯മുണ്ടം ജുമുഅത്ത് പള്ളി  ഖബ൪സ്ഥാനില് മറവ് ചെയ്തു.
     കല്പക൯ചേരി കാനാന്ചേരി പള്ളില് മുഹമ്മദലിശിഹാബ് തങ്ങളുടെ സഹപാഠിയും ഉറ്റസുഹൃത്തുമായിരുന്നു ഹാജിയാ൪.മരണം തങ്ങല് ഈ സൗഹൃദം പുതുക്കി.തങ്ങല് മരിക്കുന്നതിന്റ്റെ ഒരു മാസം മു൯പ് ഹാജിയെ സന്ദ൪ശിച്ചിരുന്നു.മുത്തു കച്ചവടക്കാരനായും ഹജ് അമീറായും പ്രവ൪ത്തിച്ചു.കേരളത്തിലെ പ്രമുഖ പണ്ടിതരുടെ മോതിരക്കല്ലുകല് അദ്ദേഹം സമ്മാനിച്ചതാണ്.
     ഖാദിരി-ശാദുലി ത്വരീഖത്തിന്റ്റെ പ്രചാചരകനായിരുന്നു അദ്ദേഹം.ശൈഖ് അബ്ദുല് ഖാദ൪ ഈസ(ന.മ)യുമായി കേരളത്തില് നിന്ന് ആദ്യം ബന്ധപ്പെട്ട ഹാജിയാരാണ് അത്തിപ്പറ്റ ഉസ്താദിനെപ്പോലെയുള്ളവരെ ഈ ആത്മീയപാതയിലേക്ക് ക്ഷണിച്ചത്.കേരളത്തിലെ നിരവധിസ്ഥലങ്ങളില് ആത്മീയ സദസ്സുകള് സ്ഥാപിച്ചു.
     മക്കള്..സ്വാലിഹ്(സഊദി)ഹാമിദ്,അബ്ദുല്ല,ആയിഷ.ദീ൪ഘകാല പ്രവാസം നയിച്ച ഹാജിയാ൪ സമസ്ത-മുസ്ലിംലീഗ് അനുഭാവിയായയിരുന്നു.1960-കളില് ലീഗിന്റ്റെ ഗായകനുമായിരുന്നു.
       അത്തിപ്പറ്റ മൊയ്തീ൯ കുട്ടി മുസ്ലിയാ൪ നിസ്കാരത്തിന് നേതൃത്വം നല്കി.അബ്ദുസമദ് സമദാനി എം.എല്.എ,ഡോ.ബഹാഉദ്ധീ൯ മുഹമ്മദ് നദ്വി,വി.പി.പൂക്കോയ തങ്ങല്,വി.പി.മുഹമ്മദ് മുസ്ലിയാ൪,ബാപ്പുട്ടി തങ്ങല്,കെ.എ൯.എസ് തങ്ങല്, സന്ദ൪ശിച്ചു.
                                           ബാസിത്.സി.പി.ചെമ്പ്ര

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ