2011, ഡിസംബർ 16, വെള്ളിയാഴ്‌ച

ഖാസിയുടെ മരണം കൊലപാതകം തന്നെ...


           സമസ്ത കേരള ജംഇയ്യത്തുല് ഉലമയുടെ സമുന്നതനായ നേതാവും കാസര്കോഡ് ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മുസ് ലിയാരുടെ മരണം ആത്മഹത്യയായിരുന്നു എന്ന സി.ബി.ഐയുടെ കണ്ടെത്തല് തീര്ത്തും അവിശ്വസനീയവും നിരര്ത്തകവുമാണ്.കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ ശ്രദ്ധിക്കാതെ പോയ വസ്തുതകള്....
  1-കേസ് അട്ടിമറിക്കാന് തുടക്കം മുതലെ നടന്നിട്ടുണ്ട്.dyspഹബീബ് റഹ്മാന് തന്നെയാണ് ഇതിന് നേതൃത്വം നല്കിയിട്ടുള്ളത്.ഇദ്ദേഹത്തിന്റെ നീക്കങ്ങള് തീര്ത്തും സംശയാസ്പദമാണ്.
  2-.ഖാസി മരിച്ചെന്ന വാര്ത്ത പരിസര വാസികളെല്ലാം അറിയുന്നതിന് മുന്പെ,തന്റെ  ഒഫീസ് പോലും സജീവമാകുന്നതിന് മുന്പെ വന് പോലിസ് സന്നാഹത്തോടെ DYSP എത്തിയത് എങ്ങനെ.
   2- ഖാസിയുടെ ഒരു രചന യാതൊരു കാരണവും കൂടാതെ ആത്മഹത്യാ കറിപ്പായി ചിത്രീകരിച്ചു
  3-  ഇന്ക്വസ്റ്റ് കാര്യക്ഷമമായി നടത്തുകയോ വിരലടയാള വിദഗ്ദരെക്കൊണ്ട് അന്വേഷിക്കുകയോ ചെയ്തിട്ടില്ല.
  4- എല്ലാ രാത്രികളിലും ആളുകളുണ്ടാവുന്ന കടപ്പുറത്ത് അന്ന് മാത്രം ആളുണ്ടാവാതിരിക്കാന് കാരണം...അന്ന് രാത്രി ആരും കടപ്പുറത്ത് വരരുതെന്ന് പോലീസ് നിര്ദേശം നല്കിയിരുന്നു.
  5- ഖാസി ചാടി ആത്മഹത്യ ചെയ്തുവെന്ന് പോലിസ് പറയുന്ന പാറ അന്വേഷണ ഉദ്യോഗസ്ഥര് പോലും കയറാന് പ്രയാസപ്പെട്ടതാണ്.ഖാസിക്ക് ആ പാറ കയറാന് കഴിയില്ല  
  6- അന്ന് രാത്രി വീട്ടിന് പരിരസരം കണ്ട ഫോര്ഡ് കാര് പോലിസ് തിരിച്ചറിഞ്ഞട്ടും അന്വേഷണം നത്തുന്നില്ല.

1 അഭിപ്രായം: